Friday 12 July 2013

ഒരു സിനിമ കൊട്ടക കാലം

 
സിനിമ കൊട്ടക എന്ന പേര് തന്നെ നമുക്കിടയില്‍ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്, പുതിയ സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ സ്വാഭാവികമായും ഇല്ലാതാവുന്ന പലതില്‍ ഒന്നുമാത്രമാണ് ഇതെന്ന് നമുക്ക് ആശ്വസിക്കാം. മാത്രമല്ല ഈ സാങ്കേതിക വിദ്യ തന്നെ നമുക്ക് ലോക ക്ലാസിക്ക് സിനിമകള്‍ വിരല്‍ത്തുമ്പില്‍ എത്തിച്ചു തരുന്നു എന്നതും വളരെ നല്ല കാര്യം തന്നെ. അതുകൊണ്ടു തന്നെ സിനിമ കൊട്ടക എന്നത് നമുക്കിന്ന് ഗൃഹാതുരത്വം തരുന്ന ഓര്‍മയാണ്. ലോക ക്ലാസിക്ക് സിനിമകള്‍ എന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കടന്നു വരികയോ ജനങ്ങള്‍ക്കിടയില്‍ താല്‍പര്യം ജനിപ്പിക്കുകയോ ഉണ്ടാകാത്ത ഒന്നാണെന്ന കാര്യം മറച്ചു വെക്കുന്നില്ല. അതുകൊണ്ടു തന്നെ രാജ്കുമാറും അമിതാബച്ചനും, രാജനീകാന്തും, പ്രേംനസീറും, മമ്മൂട്ടിയും, മോഹന്‍ലാലും, തുടങ്ങി ഫഹദ് ഫാസിലും അല്ലു അര്‍ജ്ജുനും വരെയുള്ള എത്തി നില്‍ക്കുന്ന താരനിരയും അവരുടെ സിനിമകളും നാട്ടിന്‍പുറങ്ങളില്‍ പോലും നിറഞ്ഞോടുമ്പോള്‍ തന്നെ ലോകം മുഴുവന്‍ ചര്ച്ച ചെയ്യപ്പെടുന്ന സംവിധായകരുടെ സിനിമകള്‍ ഇന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അത്ര ചര്ച്ച ചെയ്യപ്പെടുന്നില്ല, ലോക ക്ലാസിക്കുകളായ സെവന്‍ത് സീല്‍, റെഡ് ബിയെര്‍ഡ്, ബാറ്റില്‍ഷിപ് പൊതംകിന്‍, നോസ്റ്റാള്‍ജിയ, ഇറാന്‍ സിനിമകള്‍, കിം കി ഡുക് സിനിമകള്‍, എന്തിന് ഇന്ത്യന്‍ ഇതിഹാസങ്ങളായ ഘട്ടക് സിനിമകള്‍, റേയുടെ ചിത്രങ്ങള്‍, മലയാളത്തിന്റെ മുഖം ലോകത്ത് എത്തിച്ച അടൂരോ അരവിന്ദനോ ഇവരുടെ ഒക്കെ എത്ര സിനിമകള്‍ നാട്ടിപുറങ്ങളില്‍ കണ്ടിട്ടുണ്ടാകും, ചര്ച്ച ചെയ്തിട്ടുണ്ടാകും.

എന്നാല്‍ ഇന്ന് ലോകം ഏറെ മാറികഴിഞ്ഞു, ലോകം വിരല്‍ത്തുമ്പില്‍ നിറഞ്ഞാടുകയാണ് ടോറന്‍റും മറ്റ് സൈറ്റുകളും നമ്മുടെ മുന്നില്‍ ഉണ്ട്, ലോക സിനിമകള്‍ കാണുന്ന ഒരു സമൂഹം ഇന്ന് വളര്‍ന്ന് വരുന്നു. ഒരു സംവിധായകനും ലോകത്തെ ഏത് ഭാഷയിലുള്ള സിനിമകളിലെ രംഗങ്ങളും പകര്‍ത്തി തന്റെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത കാലം അങ്ങിനെ ചെയ്താല്‍ ആ നിമിഷം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ ഉടനടി പ്രതികരിക്കുന്ന സമൂഹം. ഈവര്‍ക്കിടയിലേക്കാണ് പഴയകാല ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ മാതൃക പിന്‍പറ്റി ഇന്നും കൃതമായി പ്രവര്‍ത്തിക്കുന്ന ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെയും സിനിമകള്‍ കാണിക്കാന്‍ അവസരം നല്‍കുന്ന കൃഷ്ണ മൂവീസിന്റെയും പ്രസക്തി. ഇന്നും ബദല്‍ സാധ്യതകളിലൂടെ പ്രതീക്ഷകള്‍ കാണുന്ന ഒരു കൂട്ടത്തിന്റെ വലിയ പ്രവര്‍ത്തനമാണ് കാണി ഫിലിം സൊസൈറ്റി. ഒരു ചെറിയ സമൂഹത്തില്‍ ആണെങ്കില്‍ പോലും നല്ല സിനിമകളെ കണ്ടെത്തി അവ ജനങ്ങളെ കാണിച്ചു നല്ല കാഴ്ചയുടെ സംസ്കാരം വളര്‍ത്തി കൊണ്ടുവരാന്‍ ഫിലിം സൊസൈറ്റികള്‍ നല്കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്.
ഇവിടെയാണ് ചങ്ങരം കൃഷ്ണ മൂവീസിനെ മറ്റു ടാക്കീസുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കൃഷ്ണ മൂവീസിലാണ് കാണി ഫിലിം സൊസൈറ്റി എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കാറ്. നാട്ടിന്‍പുറത്തെ ടാക്കീസുകള്‍ ഓര്‍മ്മയില്‍ അവശേഷിക്കുകയോ ഓഡിറ്റോറിയമായി മാറുകയോ ചെയ്ത സാഹചര്യത്തില്‍ സാധാരണ സിനിമകള്‍ കാണിക്കുക മാത്രമല്ല മാസത്തില്‍ ഒരു ഞായറാഴ്ച ലോക ക്ലാസിക്ക് സിനിമ കാണിക്കുവാന്‍ അവസരം ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. അത് കൊണ്ട് തന്നെ ചങ്ങരം കുളം കൃഷ്ണ മൂവീസില്‍ ബര്‍ഗ്മാന്‍റെ വൈല്‍ഡ് സ്റ്റോബറിയെന്നോ, കുറസോവയുടെ രാഷമോന്‍ എന്നോ, മഖ്മല്‍ ബഫിന്റെ സൈക്ക്ലിസ്റ്റെന്നു കേള്‍ക്കുമ്പോള്‍ ഇവിടെയുള്ളവള്‍ അത്ഭുതപ്പെടാറില്ല. അലന്‍ റെനെയുടെ വെര്‍ണര് ഹെര്‍സോഗിന്റെ കിം കി ഡുക്കിന്‍റെ സിനിമാ പോസ്റ്ററുകള്‍ കാണുമ്പോള്‍ സാധാരണം എന്ന മട്ടില്‍ അവര്‍ കാണുന്നു. സാധാരണക്കാരായ പ്രേക്ഷകരെ ഈ സിനിമകള്‍ കാണാന്‍ പ്രേരിപ്പിക്കുന്നതും ഈ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനഫലമാണ്. ഗുണപരമായ ഒരു ദൃശ്യ സംസ്കാരം വളര്‍ത്തി കൊണ്ടുവരാന്‍ നടത്തുന്ന ഈ പ്രവര്‍ത്തനം അതിനായി അവസരം ഒരുക്കുന്ന ഒരു ടാക്കീസ് തീര്‍ച്ചയായും മറ്റുള്ള പ്രദേശങ്ങള്‍കും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണ്.

ഓഫ്‌സൈഡില്‍ ഒരു ധിക്കാരി

സിനിമ

സാമൂഹിക അസമത്വങ്ങളെയും കാലഹരണപ്പെട്ട നീതിശാസ്ത്രങ്ങളെയും എതിര്ക്കു ന്ന നിരാലംബരായ കുട്ടികളെയും സ്ത്രീകളെയും ഓര്ത്ത്  വേവലാതിപ്പെടുന്ന സംവിധായകനാണ് ജാഫര്‍ പനാഹി.

വ്യവസ്ഥിതിയോടുള്ള എതിര്പ്പ്ര ശക്തമായിത്തന്നെ തന്റെ സിനിമകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെയാണ് ഇറാന്‍ ഭരണകൂടവും മതപുരോഹിതരും കാതലുള്ള ധിക്കാരിയായ ജാഫര്‍ പനാഹി എന്ന സംവിധായകനെ ഭയപ്പെടുന്നത്. സിനിമ സമൂഹമനസ്സിലുണ്ടാക്കുന്ന സ്വാധീനത്തെ അധികാര, പുരോഹിതവര്ഗംക തടയാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. സിനിമയിലും പുറത്തും പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പേരില്‍ അവര്‍ പനാഹിക്ക് ഒരുക്കിക്കൊടുത്തത് തടവറയാണ്. കൂടാതെ സിനിമയെടുക്കുന്നതില്‍ നിന്ന് 20 വര്ഷയത്തേക്ക് വിലക്കും.
ഗാലറികളില്‍ ഇരുന്നു കളി കാണാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ അതിനെതിരെ ശബ്ദമുയര്‍ത്തന്നതിനെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. നാല് പെണ്‍കുട്ടികള്‍ ഈ വിലക്കിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. നിറഞ്ഞാടുന്ന കളിക്കളവും ഗാലറിയും സ്ത്രീകള്‍ക്ക് എന്നും അന്യമായിരുന്നു. ഒരു യാഥാസ്ഥിതിക ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ മൂലം പൊതു ഇടങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടി വരുന്ന സ്ത്രീകളില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകുന്നു, അല്ലെങ്കില്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നു. അത്തരം ഒരു ശ്രമമാണ് ചിത്രത്തില്‍ നാല് പെണ്‍കുട്ടികള്‍ ചെയ്യുന്നത്.

ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രമാണ് 'ഓഫ്‌സൈഡ്'. ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ പനാഹി ഈ ചിത്രത്തിലൂടെ ചോദ്യം ചെയ്യുന്നു. ഗാലറികളില്‍ ഇരുന്നു കളി കാണാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ അതിനെതിരെ ശബ്ദമുയര്ത്ത ന്നതിനെ കുറിച്ചാണ് ഈ ചിത്രം പറയുന്നത്. നാല് പെണ്കുടട്ടികള്‍ ഈ വിലക്കിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. നിറഞ്ഞാടുന്ന കളിക്കളവും ഗാലറിയും സ്ത്രീകള്ക്ക്  എന്നും അന്യമായിരുന്നു. ഒരു യാഥാസ്ഥിതിക ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ മൂലം പൊതു ഇടങ്ങളില്‍ നിന്നും മാറിനില്ക്കേ ണ്ടി വരുന്ന സ്ത്രീകളില്‍ ചിലരെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകുന്നു, അല്ലെങ്കില്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നു. അത്തരം ഒരു ശ്രമമാണ് ചിത്രത്തില്‍ നാല് പെണ്കുയട്ടികള്‍ ചെയ്യുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള യോഗ്യതാ മത്സരത്തില്‍ ബഹറൈനും ഇറാനും തമ്മിലുള്ള അതി പ്രധാന്യമുള്ള കളിയാണ് നടക്കാന്‍ പോകുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള യോഗ്യതാ മത്സരത്തില്‍ എത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്.
രാജ്യം ആവേശത്തില്‍ കൊണ്ടാടപ്പെടുന്ന ഈ മത്സരത്തില്‍ രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാന്‍ നിയുക്തമായ 11 കളിക്കാര്ക്ക്  പിന്തുണയേകി ജനങ്ങള്‍ ആരവത്തോടെ സ്‌റ്റേഡിയത്തിലേക്ക് പാഞ്ഞടുക്കുമ്പോള്‍ അവര്ക്കി ടയിലേക്ക് ആണ്വേ്ഷം കെട്ടി എത്തുന്ന പെണ്കുോട്ടിയെ പോലിസ് തിരിച്ചറിയുന്നു. അതോടെ അവിടെ നിന്നും ഓടിയൊളിക്കുന്ന അവള്‍ എങ്ങനെയെങ്കിലും ഗാലറിയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നു. ആ ശ്രമമാണ് സിനിമ. ഗാലറിയില്‍ കടന്നു കൂടുന്നതിനിടയില്‍ അവള്‍ പിടിക്കപ്പെടുന്നു. എന്നാല്‍ ഈ പെണ്കുയട്ടിയെ കൂടാതെ അവിടെ പിന്നേയും മൂന്നു പെണ്കുനട്ടികള്‍ കൂടി ഉണ്ടായിരുന്നു. പിന്നീട് അവരും പട്ടാളക്കാരും തമ്മിലുള്ള വാക്തര്ക്കിത്തില്‍ ഇറാന്റെ രാഷ്ട്രീയത്തെ കൃത്യമായി ചോദ്യം ചെയ്യുന്ന തരത്തില്‍ ആണ് സംവിധായകന്‍ ബുദ്ധിപൂര്വം  ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ കണ്ടാല്‍ തീരുന്നതാണോ ഒരു രാഷ്ട്രത്തിന്റെ അഭിമാനം എന്നു അവള്‍ ചോദിക്കുമ്പോള്‍ പട്ടാളക്കാരന്‍ പരുങ്ങുന്നു. ഇതിനിടയില്‍ മൂത്രപ്പുരയില്‍ പോകണം എന്നാവശ്യപ്പെടുന്ന പെണ്കുതട്ടിയോട് ഈ സ്‌റ്റേഡിയത്തില്‍ സ്ത്രീകള്ക്ക്  മൂത്രപ്പുരയില്ല എന്ന് പറയുന്നുണ്ട്. തുടര്ന്്   ആണുങ്ങളുടെ മൂത്രപ്പുരയിലേക്ക് പോകുന്ന പെണ്കുറട്ടിയും പട്ടാളക്കാരനും അവിടെയുള്ള പുരുഷന്മാരെ ഒഴിവാക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ പെണ്കുഒട്ടി ഗാലറിയിലെ ജനങ്ങള്ക്കിതടയിലേക്ക് ഓടിയൊളിക്കുന്നു. അവരുടെ ആവേശത്തിരയില്‍ പട്ടാളക്കാര്‍ പകച്ചു പോകുന്നതാണ് നാം കാണുന്നത്.

പട്ടാളക്കാരനായി സഫര്‍ സമന്ദരും നാല് പെണ്കുചട്ടികളുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഷിമ മൊബാറക്, ഷാഹി (ആദ്യത്തെ പെണ്കു്ട്ടി), ഷായിസ്‌തെ ഇറാനി (പുകവലിക്കുന്ന പെണ്കുകട്ടി), ഐദ സദിഖി, ഗോള്നാകസ് ഫെര്മാകനി എന്നിവരുടെ മികച്ച അഭിനയം ചിത്രത്തിന്റെ മേന്മ വര്ദ്ധി പ്പിക്കുന്നു. ഇത് ഒരു കളി കാണാനുള്ള ഒരു ശ്രമം മാത്രമായി ചുരുക്കി കാണേണ്ടതില്ല എന്ന് പനാഹി തന്നെ പറയുന്നുണ്ട്. ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗാലറിയുടെ ആരവങ്ങള്ക്കി ടയിലും മുഖ്യധാരയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പനാഹിയുടെ തീവ്രമായ ശ്രമമാണ് ഇത്. അതുകൊണ്ട് തന്നെയാണ് പനാഹിക്കെതിരെ അതിലേറെ സന്നാഹത്തോടെ ഭരണകൂടം നീങ്ങിയത്. ഫുട്‌ബോള്‍ അടിസ്ഥാനമാകി നിരവധി സിനിമകള്‍ ലോകത്ത് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇറാനിലെ രാഷ്ട്രീയം കൃത്യമായി പറയുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 2006ല്‍ ഇറങ്ങിയ ഈ ചിത്രത്തിന് ബെര്ലിുന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും സില്വറര്‍ ബെയര്‍ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ന്യൂയോര്ക്ക്  , ടോറെന്റോ ഫെസ്റ്റിവെലുകളില്‍ ശ്രദ്ധേയമായ ചിത്രം കൂടിയാണ് 'ഓഫ്‌സൈഡ്'.

'I use the football game as a metaphor to show the discrimination against women on a larger scale. All my movies have that topic at their center. This is what I amt rying to change in Iranian socitey.' Jafar Panahi.

http://www.nellu.net/component/content/article/731.html
http://www.nellu.net എന്ന വെബ് മാഗസിനില്‍ വന്ന കോളം

Tuesday 2 July 2013

വെന്ത മനസുകളുടെ അന്വേഷണങ്ങൾ

സിനിമ



റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. കൂടുതലൊന്നും അവള്‍ക്കറിയില്ല.
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു, കുട്ടികളെയും സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു. അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് ‘എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ‘എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ സഹോദരനുണ്ടെന്നു അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത്
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടക്കുന്നും യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയില നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ അവള്‍നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെപിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്.
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008),Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf



http://www.nerrekha.com/wp-content/uploads/avatar/934941_10201424533764963_880199929_n.jpg

റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. കൂടുതലൊന്നും അവള്‍ക്കറിയില്ല.
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു, കുട്ടികളെയും സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു. അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് ‘എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ‘എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ സഹോദരനുണ്ടെന്നു അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത്
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടക്കുന്നും യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയില നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ അവള്‍നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെപിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്.
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008),Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf

ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ്  പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട്  ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങൾ യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അമേരിക്കക്കായി. അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു. അതിലെ ഒരു ശബ്ദം   
തുർക്കിയിൽ നിന്നുള്ള സിനിമാ  സംവിധായകന്  ആതിൽ ഇനാഖിന്റെതായിരുന്നു. അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് ആതിൽ ഇനാഖിന്റെ "എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ്" എന്ന ചിത്രം.  
220px-BuyukOyunFilmPoster.jpg 
വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.  ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന  ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും  തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. 
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു,  കുട്ടികളെയും  സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു.  അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് 'എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ' എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ  തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. 
a-step-into-the-darkness.jpg
പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ  സഹോദരനുണ്ടെന്നു  അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത് 
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടന്നും  യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയിൽ  നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെ പിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്. 
Atil Inac.jpg
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ  ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.  
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008), Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ 
 =============================================
http://www.nerrekha.com/%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A/faisa-bava/%E0%B4%B5%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4-%E0%B4%AE%E0%B4%A8%E0%B4%B8%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%99 

(നേർരേഖയിൽ സിനിമാ കോളം)
റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്.
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf
റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. കൂടുതലൊന്നും അവള്‍ക്കറിയില്ല.
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു, കുട്ടികളെയും സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു. അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് ‘എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ‘എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ സഹോദരനുണ്ടെന്നു അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത്
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടക്കുന്നും യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയില നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ അവള്‍നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെപിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്.
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008),Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf
റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
തുര്ക്കി സംവിധായകനായ അതില്‍ ഇനാഖിന്റെതായിരുന്നു അദ്ദേഹം തന്റെ മാധ്യമമായ സിനിമയിലൂടെ ശക്തമായി പ്രതികരിച്ചു. അത്തരത്തിൽ ശക്തമായ പ്രതികരണമാണ് അതില്‍ ഇനാഖിന്റെ എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന ചിത്രം. വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ 2003-ലുണ്ടായ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇനാഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാഖിലെ അമേരിക്കയുടെ സഹായത്തോടെ നടന്ന പട്ടാളവിപ്ലവത്തിന്റെ പിന്നാമ്പുറക്കഥകൾ അന്വേഷിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം ഇറാക്കിലെയും തുര്‍ക്കിയിലെയും പ്രദേശങ്ങൾ ആണ്. അമേരിക്കൻ അധിനിവേശത്തെ എതിര്ക്കുക എന്നാൽ തീവ്രവാദത്തെ അനുകൂലിക്കുക എന്ന തരത്തിൽ ഒരു അവസ്ഥ അമേരിക്കൻ മാധ്യമങ്ങളും മറ്റും ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിലൂടെ ഇനാഖ് തീവ്രവാദത്തെ വളരെ ശക്തമായി എതിർക്കുന്നുണ്ട്. രണ്ടും അപകടമാണെന്ന് തുറന്നു പറയുന്നുണ്ട്. കൂടുതലൊന്നും അവള്‍ക്കറിയില്ല.
ശാന്ത സുന്ദരമായ ജീവിതം നയിച്ചുവരുന്ന വടക്കാൻ ഇറാഖിലെ പരവതാനി നെയ്യുന്നവരുടെ ഒരു ഗ്രാമത്തിലേക്ക് തീവ്രവാദികളെ അന്വേഷിച്ച് അമേരിക്കാൻ സേന എത്തുന്നതോടെ ഗ്രാമത്തിൽ ഉണ്ടാകുന്ന അശാന്തിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഗ്രാമത്തിൽ എത്തുന്ന അമേരിക്കൻ പട്ടാളം ആ ഗ്രാമാന്തരീക്ഷത്തെ യുദ്ധസമാനമാക്കുന്നു. വീടുകൾ കയറി പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നു, കൂട്ടകൊലകൾ നടത്തുന്നു, കുട്ടികളെയും സ്ത്രീകളെയും ദ്രോഹിക്കുന്നു, കൊല്ലുന്നു. അങ്ങ് ദൂരെയിരുന്നു ഈ ദുരിതങ്ങൾക്ക് സാക്ഷിയാകുന്ന സെനത്ത് എന്ന യുവതിയുടെ ഒരന്വേഷണമാണ് ഈ സിനിമ. അവളുടെ കൈയില്‍ പണമില്ല. സഹായിക്കാനും ആരുമില്ല. എങ്കിലും ,അവള്‍ യാത്ര തുടങ്ങുന്നു. കഠിനവഴികള്‍ താണ്ടിയുള്ള ആ അന്വേഷണവും അതിന്റെ അപ്രതീക്ഷിതമായ പര്യവസാനവുമാണ് ‘എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നസ്സ് ‘എന്ന സിനിമയില്‍ അനാവരണം ചെയ്യുന്നത്. ഒച്ചയില്ലാതമാരുന്ന ഒരു ജനതയുടെ നിലവിളി അവൾ കേൾക്കുന്നു. അതിൽ തന്റെ കൂടപ്പിറപ്പുകൾ വെന്തുപിടയുന്നത് അവൾ അറിയുന്നു. സമാധാന പ്രിയനായ തന്റെ സഹോദരന അസിമും നഷ്ടമായാൽ പിന്നെയാരും തനിക്കില്ലെന്ന തിരിച്ചറിവ് അവളെ സഹോദരനെ തേടിയുള്ള അന്വേഷണത്തിന് കാരണമാകുന്നു. പണ്ടെങ്ങോ അയച്ച കത്തും അതിലെ തേഞ്ഞു മാഞ്ഞ അക്ഷരങ്ങളും മങ്ങിയ ഒരു ഫോട്ടോയുമായി അവള്‍ തന്റെ അന്വേഷണം തുടങ്ങുകയായി. കിര്‍ക്കുക്ക് നഗരത്തിൽ സഹോദരനുണ്ടെന്നു അവള്‍ അന്വേഷിച്ചറിയുന്നു . മലനിരകള്‍ താണ്ടി സെന്നത്ത് അവൾ യുദ്ധാവശിഷ്ടങ്ങൾ ചിതറിയ നഗരത്തിൽ എത്തിയപ്പോഴാണ് അവളറിയുന്നത്
ബോംബ് സ്‌ഫോടനത്തില്‍ തന്റെ മൂത്ത സഹോദരൻ അസിമിനു പരിക്ക് പറ്റിയെന്നും ചികിത്സക്കായി തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നും. പാസ്പോർട്ട് ഇല്ലാത്തതിനാൽ തുർക്കിയിലേക്ക് പ്രവേശിക്കുക അസാധ്യമാണ്. അങ്ങനെ വളരെ ബുദ്ധിമുട്ടി കണ്ട വാഹനങ്ങളിൽ കയറിയും നടന്നും അവർ അതിര്ത്തി കടക്കുന്നും യാത്ര തുടരുകയാണ്. ആ യാത്ര സെനത്ത് ചെന്നുപെടുന്നത് ഒരു കള്ളക്കടത്തുസംഘത്തിന്റെ വലയിലാണ്. സംഘത്തിലൊരുവന്‍ അവളെ മാനഭംഗപ്പെടുത്തുന്നു. ജീവിതം തന്നെ മടുത്ത അവൾ നദിയില ചാടി ആത്മത്യക്കൊരുങ്ങുന്നു. നദിയില നിന്നും ഒരു തീവ്രവാദി സംഘം അവളെ രക്ഷിച്ചെടുക്കുകയാണ്. തുടർന്ന് അവരുമായാണ് സെന്നത്തിന്റെ സഞ്ചാരം അവളറിയാതെ തന്നെ തന്റെ ജീവിതം മാറ്റിമറിക്കപ്പെടുകയാണ് ക്രമേണ അവളിൽ പ്രതികാര ദാഹം വളരുന്നു. തീവ്രവാദി സംഘത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ അവൾ ആ സംഘത്തിനായി അരയിൽ ബോബുമായി തുര്‍ക്കിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്‌ഫോടനം നടത്താന്‍ അവള്‍നിയോഗിക്കപ്പെടുന്നു. അതിനായി അവൾ യാത്ര തിരിക്കുന്നു. എന്നാൽ പച്ചമനുഷ്യരെ വെന്ത മാംസ കഷണങ്ങൾ ആക്കാൻ അവൾ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. തന്നെ നയിക്കുന്ന സംഘത്തെ അനുസരിക്കാതിരിക്കാനും വയ്യ, അനുസരിക്കാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നുമില്ല എന്ന ധര്‍മസങ്കടങ്ങളിലേക്കാണ് സിനിമയുടെപിന്നീടുള്ള യാത്ര. മനസിലെ നന്മ വറ്റിപോകാതെ കാത്തു സൂക്ഷിക്കുന്ന സെനത്തിനു സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കാൻ തയാറാകാതെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുകയാണ്. അങ്ങനെ ഇരുട്ടിൽ നിന്നും തിരിച്ചുവരുന്ന സെനത്തിനെയാണ് നാം കാണുന്നത്.
അമേരിക്കാൻ അധിനിവേശത്തെ നിശിദമായി വിമര്ശിക്കുകയും തീവ്രവാദി സംഘങ്ങളുടെ പ്രവര്ത്തനങ്ങളെ എതിര്ക്കുകയും ചെയ്യുന്ന സമാധാനം വേണമെങ്കിൽ ഇവർ രണ്ടുകൂട്ടരും ഒരുപോലെ പിന്മാറിയേ പറ്റൂ എന്ന വ്യക്തമായ രാഷ്ട്രീയം പറയാൻ ഈ ചിത്രത്തിലൂടെ അതിൽ ഇനാഖിനു കഴിയുന്നുണ്ട്. സുസൻ ജെണ്‍സാനു ഈ ചിത്രത്തിൽ സെനത്തിന്റെ വേഷം വളരെ നന്നായി ചെയ്തിരിക്കുന്നത്.
2009-ല്‍ തിരുവനന്തപുരം, ഇസ്താംബുള്‍, അലക്‌സാന്‍ഡ്രിയ, മോണ്‍ട്രിയല്‍, കോപ്പന്‍ഹേഗന്‍, ലോസ് ആഞ്ജലിസ് ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിൽ ഇനാഖിന്റെ ഓരോ സിനിമകളും ഈ അർത്ഥത്തിൽ അതിന്റേതായ രാഷ്ട്രീയം പറയുന്നുണ്ട്. Zincirbozan (2007), Kolpaçino (2009),Yasar ne Yasar ne Yasamaz (2008),Ortak-Partner (2011), Daire-Circle (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.CFoQaFL4.dpuf
വെന്ത മനസുകളുടെ അന്വേഷണങ്ങൾ
റാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ പലതും സംഭവിച്ചു. എണ്ണക്കായി നടത്തിയ മത്സരങ്ങള യുദ്ധങ്ങളിൽ കലാശിച്ചു. ഏറ്റവും പഴക്കം ചെന്ന മൊസപൊട്ടാമിയൻ സംസ്കാരത്തെ തച്ചുതകര്ക്കാൻ അവര്ക്കായി അതിനെതിരെ നിരവധി ശബ്ദങ്ങൾ ഇറാഖിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഉയർന്നു അതിലെ ഒരു ശബ്ദം
- See more at: http://www.nerrekha.com/%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/faisa-bava/%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%99#sthash.fLo1Lvhv.dpuf